Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:09 am
  • 5th December, 2023
  • Overcast Clouds
27.82°C27.82°C
  • Humidity: 97 %
  • Wind: 1.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐ ടു ഐ ന്യൂസ് സത്യം  വിളിച്ചുപറയുന്നതിലൂടെ  കഞ്ഞികുടി മുട്ടിയ കളങ്കിതരായ  ദ്രവ്യദാസന്മാരും  കുപ്പായതൊഴിലാളികളും  ഐ  ടു ഐ ന്യൂസിന്റെ  വിശ്വാസ്യത നശിപ്പിക്കുവാനും  വ്യക്തിപരമായി  ഞങ്ങളെ  അപകീര്തിപെടുത്തുവാനും  നിരന്തരം  ശ്രമിച്ചുകൊണ്ടിരിക്കുന്നത്  മാന്യ പ്രേക്ഷകർ  ശ്രദ്ധിച്ചിരിക്കുമല്ലോ ...
അപായപ്പെടുത്തുവാൻ  പലതവണ  കൊട്ടേഷനുകൾ , കേരളത്തിലെ  വിവിധ പോലീസ്  സ്റ്റേഷനുകളിൽ  നൂറുകണക്കിന്  വ്യാജ പരാതികൾ ,  കോടതികളിൽ  കള്ളക്കേസുകൾ  പക്ഷെ  അതൊന്നും  വിലപോകാത്തതുകൊണ്ടു  ഇപ്പോൾ  ഇവർ  ഒരു പുതിയ  തന്ത്രം  പ്രയോഗിക്കുകയാണ് . ക്രിമിനലുകൾക്ക്  ഫണ്ട് നൽകി  യു  ട്യൂബ്  ചാനൽ  തുടങ്ങിക്കുക . നിരന്തരം  എനിക്കും  ഐ ടു  ഐ ന്യൂസിനും  എതിരെയും  ഞങ്ങൾക്ക്  വാർത്തകലും  അഭിമുഖവും  നല്കുന്നവരെയും  അപമാനിക്കുക .

ഇതിൽ  ഒരു പ്രധാനിയാണ്  ഭാര്യയെ  തൊഴിച്ചുകൊന്ന  കൊട്ടാരക്കര  സ്വദേശിയായ  കോട്ടപ്പുറം  കുട്ടപ്പൻ . സഭയുടെ വക്താവായി സ്വയം  വേഷമണിഞ്ഞു  ഇറങ്ങിയിരിക്കുകയാണ്  ഓർത്തഡോക്സ്  സഭയിലെ  മെത്രാന്മാരാണ്  മാസപ്പടി  നൽകുന്നത് .

കഴിഞ്ഞ ദിവസം ബിനു വാഴമുറ്റത്തിന്റെ കൂടെ  നിന്ന ഷിബു  എന്ന ഒരു പാസ്റ്റർ  അവിടെ നടക്കുന്ന    കള്ളത്തരങ്ങൾ ഐ ടു ഐ ന്യൂസിലൂടെ  പരമ്പരയായി  വെളിപ്പെടുത്തിയപ്പോൾ  ഷിബുവിനെതിരെയും ഐ ടു  ഐ ന്യൂസിനെതിരെയും  ബിനുവിന്റെ  നാടകക്കാരെ ഇറക്കി  ഒരു  കുറെ വിഡിയോകൾ ഇറക്കുകയുണ്ടായി .

ബിനുവിന്റെ  തട്ടുമ്പുറത്തിരുന്നായിരുന്നു  ഈ വിഡിയോകൾ  ച്ത്രീകരിച്ചതു . എന്നാൽ  ക്രിസ്തവലോകത്തെ വാർത്തകൾ  വിശ്വാസത്തോടെയും  നേരോടെയും  അവതരിപ്പിക്കുന്നു  എന്ന് പറഞ്ഞു  ആ വാർത്ത  അവതരിപ്പിച്ച  വ്യക്തിയെക്കണ്ടു  പൂയപ്പള്ളിക്കാർ  ഞെട്ടി .
പലരുടെ  കയ്യിൽനിന്നും  ലക്ഷങ്ങൾ  വാങ്ങി  മദ്യപാനവും  അലമ്പുമായി  ഇപ്പോൾ നാട്ടിൽ കാലുകുത്താൻ  പറ്റാത്ത  ഒരു  കൊടും ക്രിമിനലായ  സിജോ  ആണ്   ഈ വാർത്ത  അവതരിപ്പിച്ചത് . ഇയാളുടെ പേരിൽ  പൂയപ്പള്ളി  പോലീസ് സ്റ്റേഷനിൽ  നിരവധി  ക്രിമിനൽ കേസുകൾ  ഉണ്ടെന്നു  ഞങ്ങൾക്ക്  മനസിലാക്കാൻ സാധിച്ചു .
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  താലൂക്കിൽ  പൂയപ്പള്ളി  പോസ്റ്റോഫീസ്  പരിധിയിൽ  മരുതമൻ പള്ളി  സിജോ  ഭവനിൽ  പരേതനായ  കുഞ്ഞുമോന്റെ  മകൻ  സിജോ  കുഞ്ഞോമോനാണ്   ഇത് .

ബിനുവിനെ  വെളുപ്പിക്കുവാൻ  കൊട്ടേഷൻ  എടുത്തു  ഇപ്പോൾ  മൊത്തത്തിൽ  സോറിയാസിസ്  ബാധിച്ച  അവസ്ഥയിലായി  സിജോ  കുഞ്ഞുമോൻ.
ഈ വീഡിയോ  കണ്ടു  സിജോയാൽ  പറ്റിക്കപെട്ടവരെല്ലാം  ഇവനെ തപ്പി നടക്കുകയാണ് ഇപ്പോൾ .

ആരെയും  തെറിപറയാൻ  മടിയില്ലാത്ത  തൊലിക്കട്ടിയും ,  കാശുകൊടുത്താൽ  ആരെകേറി തല്ലുകയും.. ചെയ്യാൻ  വകതിരിവില്ലാത്ത   നാട്ടിൽ  അലമ്പും  ബഹളവുമായി നടക്കുന്ന  സിജോ തന്നെയാണ്  തങ്ങൾക്കു പറ്റിയ കക്ഷി  എന്ന് പച്ചര്മാരും  കുപ്പായ തൊഴിലാളികളും  മനസിലാക്കിയാണ്  സിജോയെ  ഈ ദൗത്യം  ഏൽപ്പിച്ചത് .

ഇനി  സിജോ  കുഞ്ഞുമോൻ  പണം  തട്ടിയെടുത്ത  പൂയപ്പള്ളി  സ്വദേശി  ബ്ലെസ്സൺ   ഞങ്ങളെ  വിളിച്ചു  വെളിപ്പെടുത്തിയ  കാര്യങ്ങൾ  കേൾക്കുക .

പൂയപ്പള്ളി  പോലീസ് സ്റ്റേഷനിൽനിന്നും  ഇദ്ദേഹം പറഞ്ഞ  കാര്യങ്ങൾ എല്ലാം  ശരിയാണ്  എന്ന്  ഞങ്ങൾക്ക്  വ്യക്തമായി   .


ഈ കാര്യങ്ങൾ  തിരക്കുവാൻ  ഞങ്ങൾ  സിജോ  കുഞ്ഞുമോനെ  വിളിച്ചപ്പോൾ  അയാളുടെ  പ്രതികരണം  ഇപ്രകാരമായിരുന്നു .

ഏതായാലും  വെല്ലുവിളിച്ച  സ്ഥിതിക്ക്  ഞങ്ങൾ  ഈ വാർത്ത  നൽകുകയാണ് .

അപ്പോൾ  ശ്രദ്ധിക്കുക  ബിനു വാഴമുറ്റത്തിന്റെയും   അതുപോലെയുള്ള  ദ്രവ്യദാസന്മാരുടെയും  നക്കായിരിക്കും  ഇനിമുതൽ  ഈ മുതൽ .

ഐ ടു ഐ ന്യൂസ് സത്യം  വിളിച്ചുപറയുന്നതിലൂടെ  കഞ്ഞികുടി മുട്ടിയ കളങ്കിതരായ  ദ്രവ്യദാസന്മാരും  കുപ്പായതൊഴിലാളികളും  ഐ  ടു ഐ ന്യൂസിന്റെ  വിശ്വാസ്യത നശിപ്പിക്കുവാനും  വ്യക്തിപരമായി  ഞങ്ങളെ  അപകീര്തിപെടുത്തുവാനും  നിരന്തരം  ശ്രമിച്ചുകൊണ്ടിരിക്കുന്നത്  മാന്യ പ്രേക്ഷകർ  ശ്രദ്ധിച്ചിരിക്കുമല്ലോ ...
അപായപ്പെടുത്തുവാൻ  പലതവണ  കൊട്ടേഷനുകൾ , കേരളത്തിലെ  വിവിധ പോലീസ്  സ്റ്റേഷനുകളിൽ  നൂറുകണക്കിന്  വ്യാജ പരാതികൾ ,  കോടതികളിൽ  കള്ളക്കേസുകൾ  പക്ഷെ  അതൊന്നും  വിലപോകാത്തതുകൊണ്ടു  ഇപ്പോൾ  ഇവർ  ഒരു പുതിയ  തന്ത്രം  പ്രയോഗിക്കുകയാണ് . ക്രിമിനലുകൾക്ക്  ഫണ്ട് നൽകി  യു  ട്യൂബ്  ചാനൽ  തുടങ്ങിക്കുക . നിരന്തരം  എനിക്കും  ഐ ടു  ഐ ന്യൂസിനും  എതിരെയും  ഞങ്ങൾക്ക്  വാർത്തകലും  അഭിമുഖവും  നല്കുന്നവരെയും  അപമാനിക്കുക .

ഇതിൽ  ഒരു പ്രധാനിയാണ്  ഭാര്യയെ  തൊഴിച്ചുകൊന്ന  കൊട്ടാരക്കര  സ്വദേശിയായ  കോട്ടപ്പുറം  കുട്ടപ്പൻ . സഭയുടെ വക്താവായി സ്വയം  വേഷമണിഞ്ഞു  ഇറങ്ങിയിരിക്കുകയാണ്  ഓർത്തഡോക്സ്  സഭയിലെ  മെത്രാന്മാരാണ്  മാസപ്പടി  നൽകുന്നത് .

കഴിഞ്ഞ ദിവസം ബിനു വാഴമുറ്റത്തിന്റെ കൂടെ  നിന്ന ഷിബു  എന്ന ഒരു പാസ്റ്റർ  അവിടെ നടക്കുന്ന    കള്ളത്തരങ്ങൾ ഐ ടു ഐ ന്യൂസിലൂടെ  പരമ്പരയായി  വെളിപ്പെടുത്തിയപ്പോൾ  ഷിബുവിനെതിരെയും ഐ ടു  ഐ ന്യൂസിനെതിരെയും  ബിനുവിന്റെ  നാടകക്കാരെ ഇറക്കി  ഒരു  കുറെ വിഡിയോകൾ ഇറക്കുകയുണ്ടായി .

ബിനുവിന്റെ  തട്ടുമ്പുറത്തിരുന്നായിരുന്നു  ഈ വിഡിയോകൾ  ച്ത്രീകരിച്ചതു . എന്നാൽ  ക്രിസ്തവലോകത്തെ വാർത്തകൾ  വിശ്വാസത്തോടെയും  നേരോടെയും  അവതരിപ്പിക്കുന്നു  എന്ന് പറഞ്ഞു  ആ വാർത്ത  അവതരിപ്പിച്ച  വ്യക്തിയെക്കണ്ടു  പൂയപ്പള്ളിക്കാർ  ഞെട്ടി .
പലരുടെ  കയ്യിൽനിന്നും  ലക്ഷങ്ങൾ  വാങ്ങി  മദ്യപാനവും  അലമ്പുമായി  ഇപ്പോൾ നാട്ടിൽ കാലുകുത്താൻ  പറ്റാത്ത  ഒരു  കൊടും ക്രിമിനലായ  സിജോ  ആണ്   ഈ വാർത്ത  അവതരിപ്പിച്ചത് . ഇയാളുടെ പേരിൽ  പൂയപ്പള്ളി  പോലീസ് സ്റ്റേഷനിൽ  നിരവധി  ക്രിമിനൽ കേസുകൾ  ഉണ്ടെന്നു  ഞങ്ങൾക്ക്  മനസിലാക്കാൻ സാധിച്ചു .
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  താലൂക്കിൽ  പൂയപ്പള്ളി  പോസ്റ്റോഫീസ്  പരിധിയിൽ  മരുതമൻ പള്ളി  സിജോ  ഭവനിൽ  പരേതനായ  കുഞ്ഞുമോന്റെ  മകൻ  സിജോ  കുഞ്ഞോമോനാണ്   ഇത് .

ബിനുവിനെ  വെളുപ്പിക്കുവാൻ  കൊട്ടേഷൻ  എടുത്തു  ഇപ്പോൾ  മൊത്തത്തിൽ  സോറിയാസിസ്  ബാധിച്ച  അവസ്ഥയിലായി  സിജോ  കുഞ്ഞുമോൻ.
ഈ വീഡിയോ  കണ്ടു  സിജോയാൽ  പറ്റിക്കപെട്ടവരെല്ലാം  ഇവനെ തപ്പി നടക്കുകയാണ് ഇപ്പോൾ .

ആരെയും  തെറിപറയാൻ  മടിയില്ലാത്ത  തൊലിക്കട്ടിയും ,  കാശുകൊടുത്താൽ  ആരെകേറി തല്ലുകയും.. ചെയ്യാൻ  വകതിരിവില്ലാത്ത   നാട്ടിൽ  അലമ്പും  ബഹളവുമായി നടക്കുന്ന  സിജോ തന്നെയാണ്  തങ്ങൾക്കു പറ്റിയ കക്ഷി  എന്ന് പച്ചര്മാരും  കുപ്പായ തൊഴിലാളികളും  മനസിലാക്കിയാണ്  സിജോയെ  ഈ ദൗത്യം  ഏൽപ്പിച്ചത് .

ഇനി  സിജോ  കുഞ്ഞുമോൻ  പണം  തട്ടിയെടുത്ത  പൂയപ്പള്ളി  സ്വദേശി  ബ്ലെസ്സൺ   ഞങ്ങളെ  വിളിച്ചു  വെളിപ്പെടുത്തിയ  കാര്യങ്ങൾ  കേൾക്കുക .

പൂയപ്പള്ളി  പോലീസ് സ്റ്റേഷനിൽനിന്നും  ഇദ്ദേഹം പറഞ്ഞ  കാര്യങ്ങൾ എല്ലാം  ശരിയാണ്  എന്ന്  ഞങ്ങൾക്ക്  വ്യക്തമായി   .


ഈ കാര്യങ്ങൾ  തിരക്കുവാൻ  ഞങ്ങൾ  സിജോ  കുഞ്ഞുമോനെ  വിളിച്ചപ്പോൾ  അയാളുടെ  പ്രതികരണം  ഇപ്രകാരമായിരുന്നു .

ഏതായാലും  വെല്ലുവിളിച്ച  സ്ഥിതിക്ക്  ഞങ്ങൾ  ഈ വാർത്ത  നൽകുകയാണ് .

അപ്പോൾ  ശ്രദ്ധിക്കുക  ബിനു വാഴമുറ്റത്തിന്റെയും   അതുപോലെയുള്ള  ദ്രവ്യദാസന്മാരുടെയും  നക്കായിരിക്കും  ഇനിമുതൽ  ഈ മുതൽ .

Readers Comment

Add a Comment