Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രതീകാത്മക കവിതകളിലൂടെ മലയാളസാഹിത്യത്തിൽ വേറിട്ട പാതയുണ്ടാക്കിയ മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 42-ാം ചരമവാർഷികം
ഇന്ന്. കവിയെന്നതിലുപരി ഉപന്യാസകാരൻ, ഗവേഷകൻ എന്നീ നിലകളിലും ജി.ശങ്കരക്കുറുപ്പ് ശ്രദ്ധേയനായി. വേളി, സാഗരസംഗീതം,ചന്ദനക്കട്ടിൽ തുടങ്ങിയവ വായനക്കാരുടെ ഭാവുകത്വം മാറ്റിയ ജി യുടെ കവിതകളാണ്. ടാഗോറിന്റെ ഗീതാജ്ഞലി മലയാളത്തിൽ ആദ്യമായി വിവർത്തനം ചെയ്തതും ജി. ശങ്കരക്കുറുപ്പാണ്. കേരള,കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ, ജ്ഞാനപീഠപുരസ്കാരം എന്നിവ ജിയെ തേടിയെത്തിയിട്ടുണ്ട്.
30.82°C








