Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
അങ്ങനെ ഒരു കത്തനാർകൂടി രക്ഷപെട്ടു. ഫാ. മാത്യു മുല്ലപള്ളിൽകത്തോലിക്കാ സഭയുടെ തടവറയിൽ ഇരുപത്തഞ്ചു കൊല്ലത്തോളം പഠനവും കൂദാശയുമൊക്കെയായിശ്വാസം മുട്ടി ജീവിച്ച തലശ്ശേരി അതിരൂപതയിലെ ഉളിക്കൽ കാലാങ്കി സ്വദേശി അനീഷ് മോൻ എന്ന ഫാ . മാത്യു മുല്ലപ്പള്ളി കത്തനാർ കുപ്പായവും വലിച്ചുപറിച്ചു എറിഞ്ഞു.വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഒരു ഹൈന്ദവ യുവതിയെയും വിളിച്ചുകൊണ്ടു ഒളിച്ചോടി .
കർണ്ണാടകത്തിൽ കുടക് ജില്ലയിലെ വിരാജ്പെട്ട് എന്ന സ്ഥലത്തുവെച്ചു കത്തനാർ യുവതിയുടെ കഴുത്തിൽ വരണമാല്യം ചാർത്തുകയും സദ്യ കഴിക്കുകയും ഒക്കെ ചെയ്യുന്ന ഫോട്ടോകളും വിഡിയോകളും ഇക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
തലശ്ശേരി രൂപതയിലെ പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ഇടവകയിലെ മുൻ ഇടവക വികാരിയായിരുന്നു ഈ കത്തനാർ. ഇരുന്ന ഇടവകകളിലെല്ലാം തരികിടയായിരുന്നു ഈ കത്തനാർ എന്നാണ് വിവരം. ഭർതൃമതികളായ വീട്ടമ്മമാരെയും , മാനസിക വെല്ലുവിളിയുള്ള കുട്ടികളെയും ഉൾപ്പടെ ലൈംഗികമായി ദുരൂപയോഗം ചെയ്തിരുന്നു എന്ന തരത്തിലുള്ള നിരവധി പരാതികൾ ഉയർന്നിരുന്നു എങ്കിലും സഭ ആ സന്ദർഭങ്ങളിലെല്ലാം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.
നിലവിൽ തലശ്ശേരി രൂപതയുടെ കീഴിലുള്ള കൂത്തുപറമ്പ് പൊന്ന്യാത്യ തയ്യൽ പരിശീലന കേന്ദ്രത്തിനോട് ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു ഫാദർ. കത്തനാർക്കു പ്രവർത്തിക്കാൻ പറ്റിയ സ്ഥലം ....
പൊട്ടൻപ്ലാവ് ഇടവക വികാരി ഇടവക ഗ്രുപ്പിൽ ഈ വിഷയം സംസാരിക്കുന്നതു കേൾക്കുക
വോയിസ്
2020 ഇൽ ഫാ.മാത്യു മുല്ലപ്പള്ളിൽ, സുഹൃത്തായ ഫാ.ബിജു പൂത്തോട്ടാൽ എന്നീ വൈദിക വ്യഭിചാരികൾ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഇരിട്ടി പൊട്ടൻപ്ലാവ് ഇടവകാംഗമായ പോൾ അമ്പാട്ട് എന്ന കർഷകനോട് ഏറ്റുപറയുന്നു ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിലടക്കം വൈറൽ ആയിരുന്നു.
എന്നാൽ സഭയും പീഡനത്തിനിരയായവരും സില്ബന്ധികളുമെല്ലാം ചേർന്ന് പോൾ അമ്പത്തിനെതിരെ പരാതികൊടുക്കുകയും വ്യഭിചാരികളായ കത്തനാർമാരെ ഒഴിവാക്കി പോൾ അമ്പാട്ടിനെത്തിയ ജാമ്യമില്ലാ വകുപ്പിട്ടു കേസ് രെജിസ്റ്റർ ചെയ്യുകയും അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടിയും വന്നു. തലശ്ശേരി രൂപതയാണ് അതിന്റെ പിന്നിലെന്നാണ് വിവരം.
വ്യഭിചാരകേസിൽ സസ്പെൻഷനിലായ ഫാ.ബിജു പൂത്തോട്ടാൽ എന്ന കത്തനാർ നേരത്തെതന്നെ കുപ്പായവുമൂരി ഒരു മുസ്ലിം യുവതിയുടെ കൂടെ ഒളിച്ചോടി എന്നാണ് വിവരം.
ഇപ്പോഴിതാ ഫാ. മാത്യു മുല്ലപള്ളിൽ മുല്ലപ്പൂവും ചൂടിയ ഒരു പെണ്ണിനെയും കെട്ടി കുപ്പായമൂരി സഭയുടെ മോന്തക്കെറിഞ്ഞു സുഖമായി കഴിയുന്നു.
ഇന്നലെ മാത്യു കത്തനാരെ പുറത്താക്കിയതായി കാണിച്ചു തലശ്ശേരി ആർച് ബിഷപ് പാംബ്ലാനി കുറിപ്പിറക്കുകയും ചെയ്തു.
പോൾ അമ്പത്തിനെതിരെ കേസുകൊടുത്തു നാറിയ സഭയുടെ നാറ്റം മായ്ക്കാൻ ശ്രമിച്ച സഭ വീണ്ടും ഇവന്മാരെക്കൊണ്ട് നാറി. ഇതാണ് കാലത്തിന്റെ കാവ്യാ നീതിയെന്നൊക്കെ പറയുന്നത്.
ഇതിൽ രണ്ട് വൈദികരായും ശരീരം പങ്കിട്ട യുവതിയെ സംഗതി വിവാദമായതിനെ തുടർന്ന് സഭയുടെ നേതൃത്വത്തിൽ ഇരിട്ടിയിലേയ്ക്ക് മാറ്റിയിരുന്നു. , പക്ഷേ അധികം വൈകാതെ ഈ യുവതി ഇരിട്ടിയിലുള്ള ഒരു മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ഒടുവിൽ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ തമിഴ് നാട്ടിൽ വച്ച് ഇവരെ പിടികൂടി നാട്ടിലെത്തിച്ചു.
ഇപ്പോൾ ഈ വിവാദ കേസിലെ നായകന്മാരിൽ ഒരുവനായ മാത്യു മുല്ലപ്പള്ളിയാണ് രണ്ട് കുട്ടികളുടെ മാതാവായ ഹൈന്ദവ യുവതിയെ വിവാഹം ചെയ്തത്.
ഇദ്ദേഹം വൈദികനായി സേവനം ചെയ്ത ഇടവകകളിൽ രോഗശാന്തി, സാമ്പത്തിക ക്ലേശങ്ങൾ, ജോലി തടസ്സം, ഭവന നിർമാണം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാർത്ഥനയും നടത്താറുണ്ടായിരുന്നത്രെ.. . ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും അച്ചന്റെ പ്രാർത്ഥനയാൽ കുലപ്പിച്ച്, കായ്പ്പിച്ചിരുന്ന ഒരു മഹാ സിദ്ധനായിരുന്നു മാത്യു മുല്ലപ്പള്ളിൽ. പക്ഷേ അമ്പാട്ട് പോളുമായുള്ള സംഭാഷണത്തിൽ താൻ സേവനം ചെയ്ത ഇടവകയിലെല്ലാം വീട്ടമ്മമാരുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നതായി ഇദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.
ചെയ്താ പാപം മുഴുവൻ കഥാനാരോട് വിളിച്ചുപറഞ്ഞ മോണ വിശ്വാസിനികൾ ഇപ്പോൾ പുറത്തെറങ്ങാൻ വയ്യാത്ത അവസ്ഥയിലാണത്രെ. ലവ് ജിഹാദെന്ന്നും പറഞ്ഞു കാരികൂവിയ കത്തോലിക്കാ സഭയിപ്പോലെ കാമഭ്രാന്തന്മാരായ കത്തനാര്മാര് കാരണം ഭർതൃമതികളായ യുവതികൾക്കും വിധവകൾക്കും കുട്ടികൾക്കും പോലും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ് . പാലാ പിതാവിനോടാണ് ചോദ്യം ഇത് എന്ത് ജിഹാദാണ്. നിനക്കൊക്കെ അൽപ്പം ഉളുപ്പുണ്ടോ ഉളുപ്പ്...
ഇനി ഇവന്മാർ വ്യപിചാരികളാണ് എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ പോൾ അമ്പാട്ടിന്റെ വാക്കുകൾ കേൾക്കുക